നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ടു, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചു; ടീസ്ത സെതൽവാദിനെതിരെ അന്വേഷണ സംഘം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്ര മോദിയെ കൊല്ലാൻ പദ്ധതിയിട്ടു, അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചു; ടീസ്ത സെതൽവാദിനെതിരെ അന്വേഷണ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 07:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ ടീസ്ത സെതൽവാദ് ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം. ഗുജറാത്ത് സർക്കാരിനെ അപകീർത്തിപ്പെടുത്താനും ഇവർ ശ്രമം നടത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടീസ്ത സെതൽവാദ്, മുൻ പോലീസ് ഡയറക്ടർ ജനറൽ ആർ.ബി. ശ്രീകുമാർ (റിട്ട.), മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ 100 പേജുള്ള കുറ്റപത്രമാണ് അഹമ്മദാബാദ് മെട്രോ കോടതിയിൽ സമർപ്പിച്ചത്.

ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് തെളിവുകൾ കെട്ടിച്ചമയ്‌ക്കാനും ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നതായി കണ്ടെത്തി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. സർക്കാരിന്റെ ഭാഗമായിരുന്ന ആർബി ശ്രീകുമാറും സഞ്ജീവ് ഭട്ടും ടീസ്തയ്‌ക്ക് വേണ്ടി വ്യാജ രേഖകൾ കെട്ടിച്ചമയ്‌ക്കുകയും അത് ഔദ്യോഗിക രേഖകളിൽ ചേർക്കുകയും ചെയ്തു.

നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കാനും അദ്ദേഹത്തിന്റെ പ്രശസ്തി തകർക്കാനുമാണ് പ്രതികൾ ആഗ്രഹിച്ചിരുന്നത്. ഇതിനായി വ്യാജ രേഖകളും സത്യവാങ്മൂലങ്ങളും തയ്യാറാക്കാൻ അഭിഭാഷക സംഘത്തെ നിയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

കലാപത്തിന് ഇരയായവരിൽ നിന്ന് കൃത്രിമം കാണിച്ച് കെട്ടിച്ചമച്ച പ്രസ്താവനകളിൽ നിർബന്ധിതമായി ഒപ്പ് വാങ്ങുകയും ചെയ്തു. എല്ലാം ഇംഗ്ലീഷിലായതിനാൽ, ആളുകൾക്ക് അവർ ഒപ്പിട്ടത് എന്താണെന്ന് പോലും മനസിലാക്കാൻ കഴിഞ്ഞില്ല. തന്നെ പിന്തുണയ്‌ക്കാൻ വിസമ്മതിച്ചവരെ സെതൽവാദ് ഭീഷണിപ്പെടുത്തിയതായി കുറ്റപത്രത്തിലുണ്ട്.

കേസിലെ കൂട്ടുപ്രതികളായ ഐപിഎസുകാരാണ് ഇതിന് കൂട്ടുനിന്നത്. നിങ്ങൾ ടീസ്തയെ പിന്തുണച്ചില്ലെങ്കിൽ മുസ്ലീങ്ങൾ നിങ്ങൾക്കെതിരെ തിരിയുമെന്നും നിങ്ങളെ തീവ്രവാദികൾ ലക്ഷ്യംവെയ്‌ക്കും എന്നുമായിരുന്നു ഭീഷണി. നമ്മൾ പരസ്പരം പോരടാൻ തുടങ്ങിയാൽ ശത്രുക്കൾക്കും മോദിക്കും അത് ഗുണം ചെയ്യുമെന്നും ശ്രീകുമാർ സാക്ഷിയെ പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി അന്വേഷണ സംഘം പറയുന്നു. കലാപത്തിന്റെ പേരിൽ ദശലക്ഷക്കണക്കിന് രൂപ സംഭാവന വാങ്ങുകയും ചെയ്തിരുന്നു.

കോൺഗ്രസിന്റെ നിരവധി നേതാക്കളോടൊപ്പം സെതൽവാദ് കലാപബാധിതർക്കായി സജ്ജീകരിച്ച ക്യാമ്പുകളിൽ പോയി ഗുജറാത്തിൽ തങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണ സംഘം പറയുന്നു. സംസ്ഥാനത്തിന് പുറത്തുള്ള കോടതികളിലേക്ക് കേസുകൾ മാറ്റാൻ അവർ ഇരകളെ പ്രേരിപ്പിക്കുകയും ചെയ്തു.

സെതൽവാദ് തയ്യാറാക്കിയ സത്യവാങ്മൂലത്തിൽ ഒപ്പിടാൻ വിസമ്മതിച്ച ഒരു സാക്ഷിയെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഒപ്പിടീക്കുകയായിരുന്നു എന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Tags: Narendra ModiTeesta Setalvad
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies