കട്ടപ്പനയിലെ ആത്മഹത്യ; മന്ത്രി റോഷി അഗസ്റ്റിൻ സാബുവിന്റെ വീട്ടിൽ എത്തിയത് മൂന്നാം ദിവസം; കരിങ്കൊടി പ്രതിഷേധം; തിരക്കായതിനാൽ വൈകിയെന്ന് മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കട്ടപ്പനയിലെ ആത്മഹത്യ; മന്ത്രി റോഷി അഗസ്റ്റിൻ സാബുവിന്റെ വീട്ടിൽ എത്തിയത് മൂന്നാം ദിവസം; കരിങ്കൊടി പ്രതിഷേധം; തിരക്കായതിനാൽ വൈകിയെന്ന് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2024, 01:58 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപ തുക തിരിച്ചുചോദിച്ചപ്പോൾ അവഹേളിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ കട്ടപ്പനയിലെ വ്യാപാരി സാബുവിന്റെ വീട്ടിലെത്തിയ മന്ത്രി റോഷി അഗസ്റ്റിന് നേരെ കരിങ്കൊടി പ്രതിഷേധം. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് സ്ഥലം എംഎൽഎയും മന്ത്രിയുമായ റോഷി അഗസ്റ്റിൻ, സാബുവിന്റെ വീട് സന്ദർശിച്ചത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. സംസ്‌കാര ചടങ്ങിൽ നിന്നും മന്ത്രി വിട്ടുനിന്നിരുന്നു.

എന്നാൽ ഇതിനുപിന്നാലെ വിചിത്ര ന്യായീകരണങ്ങളുമായാണ് മന്ത്രി രംഗത്തെത്തിയത്. ” ഇന്നലെ വരെ അദാലത്തുണ്ടായിരുന്നു. പിന്നാലെ ചങ്ങനാശേരിയിലേക്ക് പോയി. കൾദിനാൾ കൂവക്കാട്ട് പിതാവിന്റെ റിസപ്ഷനിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. മന്ത്രിമാരും ബിഷപ്പുമാരും പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയാണത്.” അതിൽ നിന്നു താൻ മാത്രം വിട്ടുനിൽക്കുക എന്നത് ഖേദകരമാണെന്നും ആയിരുന്നു മന്ത്രിയുടെ ന്യായീകരണം. ജനങ്ങൾക്ക് തന്നിൽ വിശ്വാസമുണ്ടെന്നും അവർക്ക് തന്നെ അറിയാമെന്നും മന്ത്രി പറഞ്ഞു.

സാബുവിന്റെ മരണത്തിൽ ആരോപണ വിധേയനായ കട്ടപ്പന സിപിഎം മുൻ ഏരിയ സെക്രട്ടറി വി ആർ സജിയെ തള്ളിപ്പറയാനും മന്ത്രി റോഷി അഗസ്റ്റിൻ ആർജവം കാണിച്ചില്ല. നീതി പൂർവമായ അന്വേഷണം നടക്കുമെന്നായിരുന്നു പ്രതികരണം. കുടുംബത്തിന് നീതി ലഭിക്കുമെന്നും വി ആർ സജിയുടെ ഭീഷണി സന്ദേശം ഉൾപ്പെടെ അന്വേഷണ പരിധിയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വി ആർ സജി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചതെന്ന വിചിത്ര ന്യായീകരണമാണ് സിപിഎം മുന്നോട്ടു വയ്‌ക്കുന്നത്. സാബുവിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും കാര്യങ്ങൾ ചോദിച്ചറിയാനാണ് വിളിച്ചതെന്നുമാണ് സിപിഎം നേതാക്കൾ പറയുന്നത്. ഇതിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

നിക്ഷേപ തുക ലഭിക്കാത്തതിനെ തുടർന്നാണ് സാബു കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്‌ക്കാവശ്യമായ പണം പിൻവലിക്കാൻ ബാങ്കിലെത്തിയ സാബുവിനെ ജീവനക്കാർ അപമാനിച്ചിറക്കി വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വി ആർ സജി, സാബുവിനെ ഭീഷണിപ്പെടുത്തിയത്. അപമാനഭാരം പേറിയാണ് സാബു ആത്മഹത്യ ചെയ്തതെന്നും സജിക്കെതിരെയും ബാങ്ക് ജീവനക്കാർക്കെതിരെയും ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Tags: SuicideProtestRoshy AugustineSabhu Thomas
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies