കാണാതായിട്ട് 15 വർഷം; 'മഹാകുംഭ്' എന്ന വാക്കിൽ ജീവിതം മാറിമറിഞ്ഞു, ഓർമ തിരിച്ച് കിട്ടിയ 52 കാരനെ തേടി കുടുംബമെത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാണാതായിട്ട് 15 വർഷം; ‘മഹാകുംഭ്’ എന്ന വാക്കിൽ ജീവിതം മാറിമറിഞ്ഞു, ഓർമ തിരിച്ച് കിട്ടിയ 52 കാരനെ തേടി കുടുംബമെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 11:22 am IST
FacebookTwitterWhatsAppTelegram

റാഞ്ചി: 15 വർഷമായി കാണാതായ വ്യക്തിയെ കുടുംബത്തിനരികെയെത്തിച്ച് കുംഭമേള. ഝാർഖണ്ഡിലെ കൊഡെർമയിലാണ് അവിശ്വസനീയമായ ഈ സംഭവം. കുടുംബം മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ച് കാത്തിരിക്കുന്ന സമയത്താണ് മരിച്ചെന്നു കരുതിയയാൾ തിരികെയെത്തുന്നത്. മാർക്കാച്ചോ പൊലീസ് സ്റ്റേഷൻ പ്രദേശത്തെ കഡോഡിയിൽ താമസിക്കുന്ന പ്രകാശ് മഹാതോയെയാണ് വളരെക്കാലത്തെ തിരോധാനത്തിന് ശേഷം കണ്ടെത്തിയത്.

കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ ജോലി ചെയ്തിരുന്ന പ്രകാശ് മഹാതോയ്‌ക്ക് ചില മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. 2010 മെയ് 9 ന് ജോലിക്കായി കൊൽക്കത്തയിലേക്ക് പോയ അദ്ദേഹത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. കുടുംബം മാർക്കാച്ചോ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരുന്നെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും പ്രകാശിന്റെ വിവരമൊന്നും ലഭിച്ചില്ല. എന്നാൽ ഓർമ നഷ്ടപ്പെട്ട പ്രകാശ് കഴിഞ്ഞ 15 വർഷമായി പശ്ചിമ ബംഗാളിലെ റാണിഗഞ്ചിലുള്ള ഹോട്ടൽ നടത്തിപ്പുകാരൻ സുമിത് സാവോയുടെ കീഴിൽ ജോലി ചെയ്യുകയായിരുന്നു.

തന്റെ കുടുംബം മഹാകുംഭ തീർത്ഥാടനത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രകാശിന് ഓർമ തിരികെ കിട്ടിയതെന്ന് സുമിത് വെളിപ്പെടുത്തി. സംഭാഷണത്തിനിടയിൽ മഹാ കുംഭ് എന്ന വാക്കുകേട്ട് പ്രകാശ് അത് തന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണെന്ന് ഓർത്തെടുക്കുകയായിരുന്നു. തുടർന്ന് കൂടുതൽ വിവരങ്ങൾ ആരാഞ്ഞ സുമിത് ഇത് പൊലീസിൽ അറിയിച്ചു. കഴിഞ്ഞ ദിവസം മാർക്കാച്ചോ പൊലീസ് സ്റ്റേഷനിൽ വച്ച് 52 കാരനായ പ്രകാശ് തന്റെ കുടുംബവുമായി ഒന്നിച്ചു. ഇപ്പോൾ ഭാര്യ ഗീതാ ദേവിക്കും മക്കളായ സുജൽ (18), റാണി (16) എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പം കുംഭമേളയിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് പ്രകാശ്.

Tags: reunionMaha Kumbh Mela 2025MahakumbhMissing manfamilymemory
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies