ആ 282 അസ്ഥികൂടങ്ങൾ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടേത്; സ്ഥിരീകരിച്ച് നരവംശശാസ്ത്രജ്ഞർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ 282 അസ്ഥികൂടങ്ങൾ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടേത്; സ്ഥിരീകരിച്ച് നരവംശശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 05:49 pm IST
FacebookTwitterWhatsAppTelegram

ഛണ്ഡിഗഡ്: പഞ്ചാബിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങൾ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെതാണെന്ന് കണ്ടെത്തി. 1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടി ജീവൻ ബലിയർപ്പിച്ച 282 ഇന്ത്യൻ സൈനികരുടെ അസ്ഥികൂടങ്ങളാണ് അമൃത്സറിന് സമീപം നടത്തിയ ഖനനത്തിൽ കണ്ടെത്തിയത്.

വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ ഈ അസ്ഥികൂടങ്ങൾ ആരുടേതാണെന്ന് സംബന്ധിച്ച് നിരവധി വാദമുയർന്നിരുന്നു. ഒടുവിലാണ് അവ ഇന്ത്യൻ സൈനികരുടേതാണെന്ന് സ്ഥിരീകരിച്ചത്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയലെ ആന്ത്രോപോളജി ഡിപ്പാർട്ട്‌മെന്റ് അസി. പ്രൊ. ഡോക്ടർ ജെ.എസ് സെഹ്‌റാവത്ത് ആണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബിലെ അജ്‌നാലയിൽ നിന്ന് 2014ലാണ് ഇവ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പന്നിയുടെയും പശുവിന്റെയും മൃഗക്കൊഴുപ്പാണ് കാട്രിഡ്ജുകളിൽ നിറച്ചിരുന്നതെന്ന് കരുതി ഇത് ഉപയോഗിക്കേണ്ടി വന്നതിനെതിരെ ശിപായിമാർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യൻ സൈനികർ കലാപം നടത്തിയിരുന്നു. ഇതിൽ കൊല്ലപ്പെട്ട ശിപായിമാരുടെ അസ്ഥികൂടങ്ങളാണ് 160 വർഷത്തിനിപ്പുറം കണ്ടെത്തിയത്.

പഞ്ചാബിന് സമീപം അജ്‌നാലയിലെ ഒരു കിണറ്റിൽ നിന്നാണ് 2014-ൽ അസ്ഥികൂടങ്ങൾ കണ്ടെത്താനായത്. തുടർന്ന് നാളുകളായി പരിശോധനകൾ നടത്തിവരികയായിരുന്നു. ഡിഎൻഎ-ഐസൊടോപ്പ് വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് അസ്ഥികൂടങ്ങൾ ഇന്ത്യൻ സൈനികരുടേതാണെന്ന് സ്ഥിരീകരിക്കാനായത്.

 

Tags: punjabskeletonsIndian Soldiers1857
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies