മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് കേന്ദ്രമന്ത്രി വി.മുരളീധരന്റെ മറുപടി; ബാ​ഗ് മുഖ്യമന്ത്രി മറുന്നുവെച്ചു; ബാ​ഗ് ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ഉദ്യോഗസ്ഥൻ വഴി കൊടുത്തുവിട്ട് പരിശോധന ഒഴിവാക്കി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് കേന്ദ്രമന്ത്രി വി.മുരളീധരന്റെ മറുപടി; ബാ​ഗ് മുഖ്യമന്ത്രി മറുന്നുവെച്ചു; ബാ​ഗ് ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ഉദ്യോഗസ്ഥൻ വഴി കൊടുത്തുവിട്ട് പരിശോധന ഒഴിവാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 10:13 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വർണം പിടിച്ചയുടൻ ഡിപ്ലോമാറ്റിക് ബാഗേജാണെന്ന് മുരളീധരൻ പറഞ്ഞിരുന്നില്ല എന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് വി.മുരളീധരൻ രം​ഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത സുഹൃത്തായ യുഎഇ സർക്കാരിന്റെ ഔദ്യോഗിക ചാനലിലൂടെ കള്ളക്കടത്ത് നടത്തി എന്നത് അവിശ്വസനീയമായിരുന്നു. കടത്തി എന്നതിൽ മുഖ്യമന്ത്രിക്ക് ഉറപ്പ് ഉണ്ടായിരുന്നിരിക്കാം എന്ന് വി.മുരളീധരൻ പറഞ്ഞു. കോൺസുലേറ്റിനുള്ള ബാഗേജല്ല എന്ന് യുഎഇ സർക്കാരിന്റെ പ്രതിനിധിയായ അറ്റാഷെ മൊഴി നൽകുകയും ചെയ്തിരുന്നുവെന്നു അദ്ദേഹം വ്യക്തമാക്കി.

സ്വർണം പിടിക്കുമ്പോൾ യുഎഇ കോൺസുൽ ജനറൽ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. അറ്റാഷെയുടെ മൊഴി സ്വർണം പിടിച്ചയുടൻ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുമായി അടുത്ത നയതന്ത്ര ബന്ധമുള്ള യുഎഇയുടെ ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ഉദ്യോഗസ്ഥനെ പിടിച്ചുവയ്‌ക്കാൻ ചട്ടമില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാൻ സാധിക്കില്ല. അതിനാലാണ് അവർക്ക് ഇന്ത്യയിൽ നിന്ന് പോകേണ്ടി വന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബാഗേജ് വിട്ടുകിട്ടാൻ വിളിച്ചില്ല എന്ന പിണറായി വിജയന്റെ വാദം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുവെന്നും അതിനാലാണ് അയാൾ പ്രതിയായതെന്നും മുരളീധരൻ പറഞ്ഞു.

സ്വർണം അയച്ച ഫൈസൽ ഫരീദിനെ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യർഥന പ്രകാരം യുഎഇ പോലീസ് അറസ്റ്റ് ചെയിതിരുന്നു. അവരുടെ ചോദ്യം ചെയ്യലിൽ റബിൻസ് ഹമീദാണ് ഇയാളെക്കൊണ്ട് സ്വർണം അയപ്പിച്ചതെന്ന് തെളിയുകയും തുടർന്ന് റബിൻസ് ഹമീദിനെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിച്ചു. ഫൈസൽ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇക്കാര്യം എൻഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾ ഒന്നും കണ്ടെത്തിയില്ല എന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണെന്ന് വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കിടന്നത് കള്ളക്കടത്ത് കേസിലാണ്. കേസിലെ പ്രതിയായ ഉദ്യോഗസ്ഥൻ ഇന്നും സർവീസിൽ തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിശോധനയില്ലാത്ത ബാഗേജ് കൊണ്ടുപോവാൻ മുഖ്യമന്ത്രിക്കാവില്ല എന്ന മുഖ്യമന്ത്രിയുടെ ന്യായം ശരിയാണ്. എന്നാൽ മുഖ്യമന്ത്രി മറന്നു വച്ച ബാഗ് എന്തിനാണ് കോൺസുലേറ്റിൽ, ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ഉദ്യോഗസ്ഥൻ വഴി കൊടുത്തുവിട്ട് പരിശോധന ഒഴിവാക്കിയതെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

 

Tags: Swapna SureshPinarayi Vijayanv muralidharan
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies