വിലക്കുകളെ ഭേദിച്ച കരുത്ത് ..! സമുദായത്തിന് മുന്നില്‍ മുട്ടുമടക്കാത്ത നിശ്ചയദാര്‍ഢ്യം; കലാ ലോകത്ത് ചുവട് വയ്ക്കാന്‍ മുസ്ലീം വനിതകള്‍ക്ക് പ്രചോദനമായ കലാസപര്യ; വഹീദ റഹ്‌മാന്‍ എന്ന പ്രതീകം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിലക്കുകളെ ഭേദിച്ച കരുത്ത് ..! സമുദായത്തിന് മുന്നില്‍ മുട്ടുമടക്കാത്ത നിശ്ചയദാര്‍ഢ്യം; കലാ ലോകത്ത് ചുവട് വയ്‌ക്കാന്‍ മുസ്ലീം വനിതകള്‍ക്ക് പ്രചോദനമായ കലാസപര്യ; വഹീദ റഹ്‌മാന്‍ എന്ന പ്രതീകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 04:26 pm IST
Facebook
Twitter
WhatsAppTelegram

നൃത്തമോ അഭിനയമോ കലയുമായി ബന്ധപ്പെട്ട മറ്റ് ഏത് മേഖലയും ആകട്ടെ അവിടേക്ക് കടന്നുവരാന്‍ ഇന്ന് ഒരു പരിധിവരെ മുസ്ലീം യുവതികള്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ അതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വഴിതെളിച്ചത് വഹീദ റഹ്‌മാന്‍ എന്ന കലാകാരിയുടെ നിശ്ചയദാര്‍ഢ്യമാണ്. അവരുടെ വര്‍ഷങ്ങള്‍ നീളുന്ന കലസപര്യ ഏതൊരു സത്രീക്കും പ്രചോദനമാണ്. തമിഴ്‌നാട്ടിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഇതിഹാസ കലാകാരിയെ തേടിയെത്താത്ത പുരസ്‌കാരങ്ങള്‍ വിരളമാണെന്ന് പറയേണ്ടിവരും.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആ ഇതിഹാസ കലാകാരി നേരിട്ടത് സമാനതകളില്ലാത്ത വിലക്കുകളും നിറയെ കുത്തുവാക്കുകളുമാണ്. പ്രായം തികയും മുന്‍പ് മതിയായ വിദ്യാഭ്യാസം പോലും നല്‍കാതെ വിവാഹം കഴിപ്പിച്ച് നല്‍കുന്ന കാലത്താണ് അവര്‍ വിലക്കുകളെ ഭേദിച്ച് കലാ ലോകത്തേക്ക് ചുവട് വച്ചത്. പിന്തിരിപ്പന്‍ നിലപാടുകള്‍ സമുദായത്തില്‍ നിന്ന് അനവധി തവണയുണ്ടായെങ്കിലും അവര്‍ ഒരു ചുവട് പോലും പിന്നോട്ട് പോയില്ല.

താന്‍ ഭരതനാട്യത്തിലേക്കും അഭിനയത്തിലേക്കും ചുവട് വയ്‌ക്കുന്ന നാളുകളില്‍ നേരിടേണ്ടിവന്ന വിലക്കുകളെക്കുറിച്ചും സമുദായത്തിലെ പുഴുക്കുത്തുകളെക്കുറിച്ചും വഹീദ റഹ്‌മാന്‍ പല അഭിമുഖങ്ങളിലും തുറന്നു സംസാരിച്ചിട്ടുണ്ട്. ട്വിങ്കിള്‍ ഖന്നയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ അതിനെക്കുറിച്ച് ഏറ്റവുമധികം വാചാലയായത്.

”അന്ന് മുസ്ലിം പെണ്‍കുട്ടികള്‍ ഭരതനാട്യം പഠിക്കുന്നത് അത്ര സാധാരണമല്ല. പക്ഷേ എന്റെ മാതാപിതാക്കള്‍ വിശാലചിന്താഗതിയുള്ളവരായിരുന്നു. പിതാവ് ഒരു ഐഎഎസ് ഓഫീസര്‍ ആയിരുന്നു. ഡാന്‍സ് പഠിക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ”തീര്‍ച്ചയായും പഠിക്കൂ മകളേ,” എന്നദ്ദേഹം പ്രോത്സാഹിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ‘ഇതെന്താണ് റഹ്‌മാന്‍ സാര്‍, മുസ്ലീം പെണ്‍കുട്ടികളെ ഭരതനാട്യം പഠിപ്പിക്കുകയും സിനിമയില്‍ അഭിനയിപ്പിക്കുകയുമൊക്കെ ചെയ്താല്‍ വിവാഹം നടക്കുമോ എന്ന് വിമര്‍ശിച്ചു. ഭൂമിയിലെ ഒരു ജോലിയും മോശപ്പെട്ടതല്ല, മനുഷ്യരാണ് ചീത്തയാകുന്നത്,’ എന്നായിരുന്നു അദ്ദേഹം അവര്‍ക്ക് മറുപടി നല്‍കിയത്,” വഹീദ പറയുന്നു.

ആദ്യചിത്രത്തില്‍ ഒരു ഐറ്റം നമ്പറില്‍ നര്‍ത്തകിയായി പ്രത്യക്ഷപ്പെട്ട വഹീദ റഹ്‌മാന്‍ പിന്നീട് ബോളിവുഡിന്റെ സ്വപ്നനായികമാരില്‍ ഒരാളായി മാറി. 1955ല്‍ ‘റോജുലു മറായി’ എന്ന തെലുങ്കുചിത്രത്തില്‍ ഡാന്‍സ് നമ്പര്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു വഹീദയുടെ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം സിഐഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറി. പ്യാസ, കാഗസ് കാ ഫൂല്‍, ചൗദഹ് വിന്‍ കാ ചാങ്, സാഹിബ് ബീബി ഔര്‍ ഗുലാം, ഗൈഡ്, റാം ഔര്‍ ശ്യാം, നീല്‍ കമല്‍, ഖാമോശീ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ വഹീദ അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ സ്വപ്നനായികയായി നിറഞ്ഞുനിന്നു. അഭിനയത്തില്‍ നിന്നും ഒരിടവേള എടുത്ത വഹീദ 2002ല്‍ ഓം ജയ് ജഗദീഷ് എന്ന ചിത്രത്തിലൂടെയാണ് പിന്നീട് തിരികെയെത്തിയത്.

“>

1974 ഏപ്രില്‍ 27 ന് വഹീദ തന്റെ സഹപ്രവര്‍ത്തകനായ കമല്‍ജീത്തിനെ (ശശി രേഖി) വിവാഹം ചെയ്തു. ഷാഗൂണ്‍ (1964) എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. വിവാഹശേഷം വഹീദ ബാംഗ്ലൂരിലേക്ക് താമസം മാറ്റി. സൊഹൈല്‍ രേഖി, കാശ്വി രേഖി എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്‍, 2000ല്‍ ഭര്‍ത്താവ് മരിച്ചതോടെ, ബാംഗ്ലൂരില്‍ നിന്നും മുംബൈ ബാന്ദ്രയിലെ ബംഗ്ലാവിലേക്ക് വഹീദ താമസം മാറി. 1972ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2011ല്‍ പത്മഭൂഷണും വഹീദയെ തേടിയെത്തി.

 

 

 

 

 

 

Tags: LifecinemaStorywaheeda rehman
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം, ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies