തെളിവ് എവിടെ? വീണ്ടും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കാനഡ; നിജ്ജാർ വധത്തിൽ പങ്കുണ്ടെങ്കിൽ തെളിവ് ഹാജരാക്കണം; താക്കീത് നൽകി ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെളിവ് എവിടെ? വീണ്ടും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കാനഡ; നിജ്ജാർ വധത്തിൽ പങ്കുണ്ടെങ്കിൽ തെളിവ് ഹാജരാക്കണം; താക്കീത് നൽകി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 10:26 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽ‌ഹി: കാനഡയ്‌ക്ക് വീണ്ടും താക്കീത് നൽകി ഇന്ത്യ. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിം​ഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെങ്കിൽ തെളിവ് ഹാജരാക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. അല്ലാത്ത പക്ഷം സർക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനാവില്ലെന്നും ഭാരതം മുന്നറിയിപ്പ് നൽകി.

അടുത്തിടെ നടന്ന ആസിയാൻ ഉച്ചകോടിക്ക് പിന്നാലെയാണ് നിജ്ജാർ കൊലപാതകം വീണ്ടും തലപ്പൊക്കിയത്. ഉച്ചകോടിക്കിടെ ട്രൂഡോ സർക്കാരിന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചു. അന്വേഷണ ഏജൻസികളെ വഴിത്തിരിച്ച് വിടുകയും രാഷ്‌ട്രീയ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് നിയമപ്രകാരം തെറ്റാണെന്നാണ് സർക്കാർ വൃത്തങ്ങൾ ഒളിയമ്പെയ്തത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളും അന്വേഷണ ഏജൻസിയായ ആർസിഎംപിയുടെയും ആരോപണങ്ങൾ തമ്മിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് വീണ്ടും ഇന്ത്യക്ക് മേൽ ആരോപണം ഉന്നയി‌ക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി.

ആസിയാൻ ഉച്ചകോടിക്കിടെ ട്രൂഡോ സംഭവത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതിനുള്ള സമയവും സ്ഥലവും ഇതല്ലെന്നായിരുന്നു നരേന്ദ്ര മോദിയുടെ മറുപടി. ഇത് ട്രൂഡോ കനേഡിയൻ മാദ്ധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുനന തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ട്രൂഡോയുടെ പരാമർശങ്ങളെന്നാണ് ഉയരുന്ന ആരോപണം. ഖലിസ്ഥാനി വോട്ടിനായാണ് ട്രൂഡോ ഇന്ത്യയെ കരുവാക്കുന്നത്.

ജസ്റ്റിൻ ട്രൂഡോ ബോധപൂർവം കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും ഏത് വിധേനയും ഇകഴ്‌ത്തി കാണിക്കാനും ഇന്ത്യയാണ് കൊലപാതകത്തിന് പിന്നിലെന്നും സ്ഥാപിക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്. അന്വേഷണ ഏജൻസിയെയും ഇതിന്‌ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. തെരഞ്ഞടുപ്പിലെ പരാജയഭീതിയാണ് ട്രൂഡ‍ോയെ ഇത്തരം വിവാദ പരാമർശങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെന്നാണ് കനേഡിയൻ രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തെ ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഖലിസ്ഥാനികൾക്കെതിരെ നടപടിയെടുക്കുക മാത്രമാണ് പോംവഴിയെന്നും അവർ‌ വ്യക്തമാക്കുന്നു.

Tags: canadaNijjar murderanti-India Khalistanis
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies