വസ്ത്രനിർമ്മാണ ശാലയിൽ വാതക ചോർച്ച; അമ്പതിലധികം തൊഴിലാളികൾ ബോധരഹിതരായി
Friday, January 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വസ്ത്രനിർമ്മാണ ശാലയിൽ വാതക ചോർച്ച; അമ്പതിലധികം തൊഴിലാളികൾ ബോധരഹിതരായി

by Janam Web Desk
Aug 2, 2022, 11:07 pm IST
A A

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാതക ചോർച്ചയെ തുടർന്ന് ബോധരഹിതരായ 50 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനകപള്ളി ജില്ലയിലെ അച്യുതപുരത്തെ വസ്ത്രനിർമ്മാണ ശാലയിലാണ് വാതക ചോർച്ചയെ തുടർന്ന് തൊഴിലാളികൾ ബോധരഹിതരായത്. വാതകം ചോർന്നതോടെ ഛർദ്ദിയും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടെന്ന് തൊഴിലാളികൾ പറഞ്ഞു.

സംഭവ സ്ഥലത്ത് ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് എത്തി നിരീക്ഷണം നടത്തിയ ശേഷം മാത്രമെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു. തൊഴിലാളികൾക്ക് പ്രഥമ ശുശ്രൂഷ നൽകിയിട്ടുണ്ടെന്നും പരിസരത്ത് ഒഴിപ്പിക്കൽ നടപടി തുടരുകയാണെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. പ്രദേശത്തേയ്‌ക്ക് ആരെയും കടത്തി വിടുന്നില്ല.

കഴിഞ്ഞ ജൂൺ 3 നും സമാനമായ രീതിയിൽ വാതക ചോർച്ച സംസ്ഥാനത്ത് നടന്നിരുന്നു. 200 ലധികം തൊഴിലാളികളെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കണ്ണുവേദന, തലവേദന, ഛർദ്ദി എന്നിവയെ തുടർന്നാണ് തൊഴിലാളികൾ ബോധരഹിതരായത്. പ്രദേശത്തെ പോറസ് ലബോറട്ടറീസ് യൂണിറ്റിൽ നിന്നാണ് അന്ന് അമോണിയ വാതകം ചോർന്നത്. തുടർന്ന് ലാബ് അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവുമിട്ടിരുന്നു.

Tags: andhra pradeshgas leakage
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

അയോധ്യയിൽ റോഡ് നവീകരണത്തിന് 797 കോടി രൂപ അനുവദിച്ച് യുപി സർക്കാർ-yogi govt sanctions for ayodhya road develpoment

Next Post

തെറ്റായ ദിശയിലൂടെ വണ്ടി ഓടിച്ചു ; യാത്രക്കാരന് മുന്നിൽ കോടാലിയുമായി ചാടി വീണ് പോലീസ്

More News from this section

സാഷയ്‌ക്ക് വൃക്ക രോഗം; ആശങ്കയുടെ സാഹചര്യമില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കുനോ ദേശീയോദ്യാന അധികൃതർ

സാഷയ്‌ക്ക് വൃക്ക രോഗം; ആശങ്കയുടെ സാഹചര്യമില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കുനോ ദേശീയോദ്യാന അധികൃതർ

മംഗലാപുരം രാജ്യന്തര വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇനി നായ്‌ക്കളും ; സിഐഎസ്ഫ് സംഘത്തിൽ ചേർന്ന് ബെൽജിയൻ മാലിനോയിസ് നായ്‌ക്കൾ

മംഗലാപുരം രാജ്യന്തര വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഇനി നായ്‌ക്കളും ; സിഐഎസ്ഫ് സംഘത്തിൽ ചേർന്ന് ബെൽജിയൻ മാലിനോയിസ് നായ്‌ക്കൾ

പേടി അകറ്റാൻ ‘പരീക്ഷ പേ ചർച്ച’യുമായി പ്രധാനമന്ത്രി; രക്ഷിതാക്കൾക്കും കുട്ടികൾക്കും നിർദേശങ്ങൾ പങ്കുവെച്ച് നരേന്ദ്ര മോദി

പേടി അകറ്റാൻ ‘പരീക്ഷ പേ ചർച്ച’യുമായി പ്രധാനമന്ത്രി; രക്ഷിതാക്കൾക്കും കുട്ടികൾക്കും നിർദേശങ്ങൾ പങ്കുവെച്ച് നരേന്ദ്ര മോദി

ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു; കോൺഗ്രസ്സ് എംഎൽഎ യും തൃണമൂൽ എം പിയും ബിജെപിയിൽ

ത്രിപുര തിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ അന്തിമ യോഗം ഇന്ന്

മഹാരാഷ്‌ട്രയിൽ കെട്ടിടം തകർന്ന് വീണു; ഒരാൾക്ക് ദാരുണാന്ത്യം

മഹാരാഷ്‌ട്രയിൽ കെട്ടിടം തകർന്ന് വീണു; ഒരാൾക്ക് ദാരുണാന്ത്യം

‘ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ശ്രമിക്കുന്നു; സിമിയുടെ നിരോധനം തുടരണം’; സുപ്രീംകോടതയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കൂ; സർക്കാർ എന്തിന് ഇടപെടണമെന്ന് സുപ്രീംകോടതി

Load More

Latest News

പരീക്ഷ പേ ചർച്ച 2023; വിദ്യാർത്ഥികൾക്കൊപ്പം പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയിൽ പങ്കെടുത്ത് മുഖ്യമന്ത്രിമാർ  ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ പേ ചർച്ചയിൽ ഓൺലൈനായി പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരാണ് ‘പരീക്ഷ പേ ചർച്ച’യിൽ ഓൺലൈനായി പങ്കെടുത്തത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളും പരീക്ഷ പേ ചർച്ചയിൽ ഓൺലൈനായി പങ്കെടുത്തു.   ഉത്തരാഖണ്ഡിലെ ലക്ഷ്മൺ വിദ്യാലയ ഇന്റർ കോളേജിൽ വച്ചാണ് പുഷ്‌കർ സിംഗ് ധാമി ചർച്ചയിൽ ഓൺലൈനായി പങ്കെടുത്തത്. പ്രധാനമന്ത്രി സംഘടിപ്പിച്ച പരീക്ഷാ പേ ചർച്ച വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുമെന്നും പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ വിദ്യാർത്ഥികളെ സഹായിക്കുമെന്നും പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. പ്രധാനമന്ത്രി പരീക്ഷ പേ ചർച്ചയിൽ നൽകുന്ന പുസ്തകം വിദ്യാർത്ഥികൾക്ക് ശക്തിയും പ്രചോദനവും നേടുന്നതിന് ഉപയോഗപ്രദമാകുമെന്നും ധാമി കൂട്ടിച്ചേർത്തു. ‘പരീക്ഷാ ഭയം കാരണം പല വിദ്യാർത്ഥികളും ഇപ്പോൾ വലിയ സമ്മർദ്ദത്തിലാണ്. അവരിൽ പലരും ഈ ഭയം മൂലം വിഷാദം പോലുള്ള പ്രശ്‌നങ്ങൾ നേരിടുന്നു. പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശം വിദ്യാർത്ഥികളെ ഇത്തരം പ്രശ്‌നങ്ങൾ നേരിടാൻ സഹായിക്കും,’ -ഉത്തരാഖണ്ഡ് ബിജെപി നേതാവ് പറഞ്ഞു.   പരീക്ഷ പേ ചർച്ചയുടെ ആറാമത് പതിപ്പാണ് ഇന്ന് നടന്നത്. പരീക്ഷ പേ ചർച്ച തന്റെയും പരീക്ഷയാണ് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി സംവാദം ആരംഭിച്ചത്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരടക്കം ഏകദേശം 40 ലക്ഷത്തോളം പേരാണ് നരേന്ദ്ര മോദിയുമായി തത്സമയം സംവദിച്ചത്. രാജ്യത്തെ വിദ്യാർത്ഥികൾ വാർഷിക പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ആശങ്ക അകറ്റാനാണ് ‘പരീക്ഷ പേ ചർച്ച’യുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്.

പരീക്ഷ പേ ചർച്ച 2023; വിദ്യാർത്ഥികൾക്കൊപ്പം പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയിൽ പങ്കെടുത്ത് മുഖ്യമന്ത്രിമാർ ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ പേ ചർച്ചയിൽ ഓൺലൈനായി പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരാണ് ‘പരീക്ഷ പേ ചർച്ച’യിൽ ഓൺലൈനായി പങ്കെടുത്തത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളും പരീക്ഷ പേ ചർച്ചയിൽ ഓൺലൈനായി പങ്കെടുത്തു. ഉത്തരാഖണ്ഡിലെ ലക്ഷ്മൺ വിദ്യാലയ ഇന്റർ കോളേജിൽ വച്ചാണ് പുഷ്‌കർ സിംഗ് ധാമി ചർച്ചയിൽ ഓൺലൈനായി പങ്കെടുത്തത്. പ്രധാനമന്ത്രി സംഘടിപ്പിച്ച പരീക്ഷാ പേ ചർച്ച വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുമെന്നും പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ വിദ്യാർത്ഥികളെ സഹായിക്കുമെന്നും പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. പ്രധാനമന്ത്രി പരീക്ഷ പേ ചർച്ചയിൽ നൽകുന്ന പുസ്തകം വിദ്യാർത്ഥികൾക്ക് ശക്തിയും പ്രചോദനവും നേടുന്നതിന് ഉപയോഗപ്രദമാകുമെന്നും ധാമി കൂട്ടിച്ചേർത്തു. ‘പരീക്ഷാ ഭയം കാരണം പല വിദ്യാർത്ഥികളും ഇപ്പോൾ വലിയ സമ്മർദ്ദത്തിലാണ്. അവരിൽ പലരും ഈ ഭയം മൂലം വിഷാദം പോലുള്ള പ്രശ്‌നങ്ങൾ നേരിടുന്നു. പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശം വിദ്യാർത്ഥികളെ ഇത്തരം പ്രശ്‌നങ്ങൾ നേരിടാൻ സഹായിക്കും,’ -ഉത്തരാഖണ്ഡ് ബിജെപി നേതാവ് പറഞ്ഞു. പരീക്ഷ പേ ചർച്ചയുടെ ആറാമത് പതിപ്പാണ് ഇന്ന് നടന്നത്. പരീക്ഷ പേ ചർച്ച തന്റെയും പരീക്ഷയാണ് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി സംവാദം ആരംഭിച്ചത്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരടക്കം ഏകദേശം 40 ലക്ഷത്തോളം പേരാണ് നരേന്ദ്ര മോദിയുമായി തത്സമയം സംവദിച്ചത്. രാജ്യത്തെ വിദ്യാർത്ഥികൾ വാർഷിക പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ആശങ്ക അകറ്റാനാണ് ‘പരീക്ഷ പേ ചർച്ച’യുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്.

ജെഫ് ബെസോസിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി കാമുകിയും

ജെഫ് ബെസോസിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി കാമുകിയും

ഉർവശിയുടെ എഴുന്നൂറാം ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു; പ്രിയദർശന്റെ ‘അപ്പാത്ത’യോടെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിന് തുടക്കമാകും

ഉർവശിയുടെ എഴുന്നൂറാം ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു; പ്രിയദർശന്റെ ‘അപ്പാത്ത’യോടെ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിന് തുടക്കമാകും

തൃശൂർ നഗരത്തിൽ മിന്നൽ പരിശോധന; ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തു

തൃശൂർ നഗരത്തിൽ മിന്നൽ പരിശോധന; ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തു

ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി നമീബയിൽ നിന്നെത്തിച്ച പെൺചീറ്റകൾ; ഇര പിടിക്കുന്നതിനായി പ്രത്യേക ഇടത്തിലേക്ക് മാറ്റി; നിരീക്ഷണത്തിനായി ക്യാമറകൾ – Two female cheetahs pass quarantine 

പ്രോജക്ട് ചീറ്റ; 12 ചീറ്റകൾ കൂടി അടുത്ത മാസം ഇന്ത്യയിലെത്തും

കോഴിക്കട നടത്തി പൊല്ലാപ്പിലായി ; വ്യത്യസ്ത പ്രതിവിധിയുമായി ഈ കാസർകോടുകാരൻ

കോഴിക്കട നടത്തി പൊല്ലാപ്പിലായി ; വ്യത്യസ്ത പ്രതിവിധിയുമായി ഈ കാസർകോടുകാരൻ

ജിഎസ്ടി വിഷയത്തിൽ മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി; അവശ്യസാധനങ്ങൾക്ക് അല്ല, ആഢംബര വസ്തുക്കൾക്കാണ് നികുതി വർദ്ധിപ്പിക്കാൻ കേരളം ആവശ്യപ്പെട്ടതെന്ന് പിണറായി

ഒന്നാം പിണറായി സർക്കാരിന്റെ ഖജനാവും കാലിയായിരുന്നു; വളർച്ചയിൽ ദേശീയ ശരാശരിയേക്കാൾ പിന്നിൽ; ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്

റിപ്പബ്ലിക് ദിനത്തിൽ മദ്രസയ്‌ക്ക് മുൻപിൽ ഇസ്ലാമിക പതാക ഉയർത്തി; രണ്ട് പേർ അറസ്റ്റിൽ

റിപ്പബ്ലിക് ദിനത്തിൽ മദ്രസയ്‌ക്ക് മുൻപിൽ ഇസ്ലാമിക പതാക ഉയർത്തി; രണ്ട് പേർ അറസ്റ്റിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies